ദൈവത്തിന്റെ പ്രേഷിതർ ലോകത്തിന്റെ പ്രകാശമാകേണ്ടവരാണ്. യേശു ലോകത്തിന്റെ പ്രകാശമായതു പോലെ പ്രേഷിതർ യേശുവിന് വേണ്ടി പ്രകാശ വാഹകരാകണം.ജനങ്ങളുടെ ഇടയിൽ പ്രകാശിക്കാനാണ് പ്രേഷിതരെ യേശു തിരഞ്ഞെടുത്തിരിക്കൂന്നത്.പുകപിടിച്ച് കെട്ടു പോയ ദീപങ്ങളായാൽ അതിന് പ്രകാശം പരത്താൻ കഴിയുകയില്ല.കെട്ടു പോയ തിരികളെക്കാൾ കഷ്ടമാണ് കത്തുകയും കെട്ടുകയും ഇല്ലാത്ത പുക. മനുഷ്യ ഹൃദയത്തിലെ അവശേഷിക്കുന്ന നേരിയ പ്രകാശത്തെയും ഈ പുക മറച്ചു കളയും. ഇങ്ങനെയുള്ള പ്രേഷിതർക്ക് തക്കതായ ശിക്ഷ കിട്ടും. "കൂടുതൽ സ്വീകരിച്ചവന് കൂടുതൽ കൊടുക്കവാനും കടപ്പെട്ടിരിക്കുന്നു."നിങ്ങളെ പഠിപ്പിച്ചത് യേശുവാണെങ്കിൽ നിങ്ങൾക്ക് വളരെയധികം കൃപയും ലഭിച്ചിരിക്കണം. അതിനാൽ നിങ്ങൾ വളരെയധികം ഗൗരവമുള്ളവരും അർപ്പണബോധമുള്ളവരുമായിരിക്കണം.കാരണംവചനമായLകിസ്തുവാണ് നിങ്ങളുടെ നായകൻ. ദൈവവചനം പ്രേകോഷിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ശിക്ഷ്യരായി മാറുന്നു. ഇത് ദൈവപുത്രന്റെ പിൻതുടർച്ചയ്ക്കുള്ള അവകാശവും വരവുമാണ്.ഒരുവന് അവനു ലഭിച്ച കൃപ വരത്തെ കുറിച്ച് നന്നായി ധ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു പ്രേഷിതനാകാൻ തനിയ്ക്കു കഴിയുമെങ്കിൽ മാത്രം അവൻ അതിലേയ്ക്ക് വരുക. അലെങ്കി ൽ ഒരു വ
ഫ്രാ ൻസിൽ ഒരു സംഘം വിദ്യാർത്ഥികൾ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയിൽ വൃദ്ധനായ ഒരു യാത്രക്കാരനുമുണ്ടായി രുന്നു. യാത്രയാരംഭിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ജപമാലയെടുത്ത് ജപിച്ചുകൊണ്ട് പ്രാർത്ഥനാ നിമഗ്നനായി. നിരീശ്വരവാദികളായ ചില വിദ്യാർത്ഥികൾ ആ വൃദ്ധനെ പരിഹസിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പല കാര്യങ്ങളും വിദ്യാർത്ഥികൾ അദ്ദേഹത്തോട് ചോദിച്ചു. അവയ്‌ക്കെല്ലാം അദ്ദേഹം ശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോൾ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ച് സാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടർ ഹ്യൂഗോവിനെപ്പറ്റി പരാമർശിച്ചു. ഹ്യൂഗോവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആരാഞ്ഞു. അവരാകട്ടെ വിക്ടർ ഹ്യൂഗോയുടെ ഗുണഗണങ്ങൾ സവിസ്തരം പ്രതിപാദിച്ചു. യാത്ര അവസാനിപ്പിച്ചു വിട ചോദിക്കുമ്പോൾ ആ മനുഷ്യൻ അവരോട് പറഞ്ഞു. വിക്ടർ ഹ്യൂഗോയെക്കുറിച്ച് ഒരു കാര്യം മാത്രം നി