Skip to main content

Posts

സൂക്ഷിയ്ക്കുക അത്മാവ് മരിക്കരുത്

ദൈവത്തിന്റെ പ്രേഷിതർ ലോകത്തിന്റെ പ്രകാശമാകേണ്ടവരാണ്. യേശു ലോകത്തിന്റെ പ്രകാശമായതു പോലെ പ്രേഷിതർ യേശുവിന് വേണ്ടി പ്രകാശ വാഹകരാകണം.ജനങ്ങളുടെ ഇടയിൽ പ്രകാശിക്കാനാണ് പ്രേഷിതരെ യേശു തിരഞ്ഞെടുത്തിരിക്കൂന്നത്.പുകപിടിച്ച് കെട്ടു പോയ ദീപങ്ങളായാൽ അതിന് പ്രകാശം പരത്താൻ കഴിയുകയില്ല.കെട്ടു പോയ തിരികളെക്കാൾ കഷ്ടമാണ് കത്തുകയും കെട്ടുകയും ഇല്ലാത്ത പുക. മനുഷ്യ ഹൃദയത്തിലെ അവശേഷിക്കുന്ന നേരിയ പ്രകാശത്തെയും ഈ പുക മറച്ചു കളയും. ഇങ്ങനെയുള്ള പ്രേഷിതർക്ക് തക്കതായ ശിക്ഷ കിട്ടും. "കൂടുതൽ സ്വീകരിച്ചവന് കൂടുതൽ കൊടുക്കവാനും കടപ്പെട്ടിരിക്കുന്നു."നിങ്ങളെ പഠിപ്പിച്ചത് യേശുവാണെങ്കിൽ നിങ്ങൾക്ക് വളരെയധികം കൃപയും ലഭിച്ചിരിക്കണം. അതിനാൽ നിങ്ങൾ വളരെയധികം ഗൗരവമുള്ളവരും അർപ്പണബോധമുള്ളവരുമായിരിക്കണം.കാരണംവചനമായLകിസ്തുവാണ് നിങ്ങളുടെ നായകൻ. ദൈവവചനം പ്രേകോഷിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ശിക്ഷ്യരായി മാറുന്നു. ഇത് ദൈവപുത്രന്റെ പിൻതുടർച്ചയ്ക്കുള്ള അവകാശവും വരവുമാണ്.ഒരുവന് അവനു ലഭിച്ച കൃപ വരത്തെ കുറിച്ച് നന്നായി ധ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു പ്രേഷിതനാകാൻ തനിയ്ക്കു കഴിയുമെങ്കിൽ മാത്രം അവൻ അതിലേയ്ക്ക് വരുക. അലെങ്കി ൽ ഒരു വ
Recent posts

പ്രാർത്ഥനാ പടയാളികൾ..........

ഫ്രാ ൻസിൽ ഒരു സംഘം വിദ്യാർത്ഥികൾ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയിൽ വൃദ്ധനായ ഒരു യാത്രക്കാരനുമുണ്ടായി രുന്നു. യാത്രയാരംഭിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ജപമാലയെടുത്ത് ജപിച്ചുകൊണ്ട് പ്രാർത്ഥനാ നിമഗ്നനായി. നിരീശ്വരവാദികളായ ചില വിദ്യാർത്ഥികൾ ആ വൃദ്ധനെ പരിഹസിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പല കാര്യങ്ങളും വിദ്യാർത്ഥികൾ അദ്ദേഹത്തോട് ചോദിച്ചു. അവയ്‌ക്കെല്ലാം അദ്ദേഹം ശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോൾ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ച് സാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടർ ഹ്യൂഗോവിനെപ്പറ്റി പരാമർശിച്ചു. ഹ്യൂഗോവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആരാഞ്ഞു. അവരാകട്ടെ വിക്ടർ ഹ്യൂഗോയുടെ ഗുണഗണങ്ങൾ സവിസ്തരം പ്രതിപാദിച്ചു. യാത്ര അവസാനിപ്പിച്ചു വിട ചോദിക്കുമ്പോൾ ആ മനുഷ്യൻ അവരോട് പറഞ്ഞു. വിക്ടർ ഹ്യൂഗോയെക്കുറിച്ച് ഒരു കാര്യം മാത്രം നി

സ്വർഗ്ഗിയ മാലാഖമാർ

1.ഭക്തിജ്ജാലകർ സൃഷ്ടാവിനെ അറിയുകയും സൃഷ്ടാവിനോടുള്ള മമതയിൽ ജീവിയ്ക്കുകയും ജീവിതം മുഴുവൻ ദൈവാരാധനയിൽ ഉ ൾ കൊണ്ടു കൊണ്ട് ദൈവത്തെ പ്രിതിപ്പെടുത്തുന്നവർ. 2. ജ്ഞാനാധിക്യർ ജന്മസിദ്ധമായ ജ്ഞാനത്തിന്റെ ഉറവിടമായ തമ്പുരാനിൽ കുടിയിരിക്കുന്നവർ ജ്ഞാനപ്രകാശത്തിൽ വസിക്കുന്നവർ 3. ഭദ്രാസനന്മാർ ശാന്ത ശിലരായ മാലാഖമാർ, കോപം, പക. പ്രതികാരേച്ഛ തുടങ്ങിയവയിൽ നിന്ന് മോചനം നൽകുന്നവർ. 4. നാഥാ കൃത്യന്മാർ വിശുദ്ധ കുർബാനയുടെ അർപ്പണത്തിൽ ഭക്തിയോടുകൂടി  ഉൾകൊള്ളാനും, അശുദ്ധമായ ചിന്തകളെയും ദുരാശകളെയും വെട്ടിയാൻ നമ്മെ പ്രാപ്തരാക്കുന്നു 5. തത്വ കന്മാർ അനാചാരം, മലീമസമായ കാഴ്ച, മര്യാദയില്ലാത്ത നടപ്പ് മുതലായ ബഹുമാന ഹിനമായ പ്രവർത്തികൾക്ക് പരിഹാരമനുഷ്ട്ടിക്കുന്നവർ പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് എന്നേരവും അരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരുക്കട്ടെ.' അമ്മേൻ 6. ബലവത്തുകൾ   പരിശുദ്ധിക്ക് കറയറ്റാതിരിക്കാനും യൂദാസിനെപ്പോലെ കല്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന സമയങ്ങളിൽ തെറ്റുകൾ തിരുത്തി കുർബാന അർപ്പിക്കാൻ വൈദികരെ പ്രാപ്തരാക്കുന്നവർ ദിവ്യ പുജയ്ക്ക് വിശുദ്ധി നൽകുന്നവർ 7. പ്രാഥമികന്മാർ.

വിശുദ്ധ കുർബാനയുടെ മഹത്വവും അർപ്പണബോധവും.

ദേവാലയങ്ങൾ നമ്മുടെ ഹൃദയ ദേവാലയങ്ങൾക്ക് തുല്യമാണ്. ഹൃദയ ദേവാലയത്തിൽ വസിക്കുന്ന ക്രിസ്തുവിനെ, ദൈവത്തെ മനസ്സിലാക്കാൻ നമ്മുക്ക് പലപ്പോഴും സാധിക്കുന്നില്ല.'' Sanctum Sanctorium "ഇതിനാലാണ് നമ്മൾ നന്മയുടെ ഉറവിടമായ ക്രിസ്തുവിനെ ' ദേവാലയത്തിൽ ദർശിക്കുന്നത്. സ്നേഹമായ, ക്ഷമയായ, എളിമയായ, ജ്ഞാനമായ, നന്മയായ, വിശ്വസ്തനായ ക്രിസ്തുവിന് വസിക്കാൻ സാധ്യമായ അലയങ്ങളാണ് നമ്മുടെ ദേ വാലയങ്ങൾ ഇതിനാലാണ് നമ്മൾ ദേവാലയത്തിൽ പോയി അലയത്തിൽ വസിക്കുന്ന ദൈവത്തെ നമ്മുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നത്.ദേവാലയത്തിൽ ക്രിസ്തുവിനെ അരാധിക്കാൻ കാരണം ക്രിസ്തുവിന് പലപ്പോഴും  നമ്മുടെ ഹൃദയ ദേവാലയത്തിൽ വസിക്കാൻ .കഴിയാതെ വരുന്നു. കാരണം നമ്മൾ പ്രവേശനം അസാധ്യമാക്കുന്നു.  "പരിശുദ്ധ പരമ ദിവ്യകാരണ്യത്തിന് എന്നേരവും അരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ"  സാവ്വർത്തികമായ തിരുസഭയെ ശോഭിച്ച് പ്രകാശിക്കുന്ന നീതി സൂര്യനാണ് ക്രിസ്തു. കുർബാന അർപ്പിക്കാൻ നമ്മൾ ഒരുങ്ങുക എന്നുള്ളത് വളരെ പ്രധാന്യം മർഹിക്കുന്ന ഒന്നാണ്.ചെയ്ത പാപങ്ങളെ കുറിച്ചുള്ള പശ്ചാതാപവും ജഡ മോഹങ്ങളോടുള്ള വിരക്തിയും അതുപോലെ വിശുദ്ധിയോടും( കന്യകകള

ദൈവത്തെ ഉന്നത ത്തിൽ പ്രതിഷ്ഠിയ്കുക

എതെങ്കിലും ഒന്ന് ഉന്നതത്തിൽ പ്രതിഷ്ഠിക്കുമ്പോൾ അത്ദൈവത്തെ ഓർമ്മിയ്ക്കു കയും പ്രകാശം പരത്തുകയും ചെയ്യുന്നു. എന്താണ് നമുക്ക് നമ്മുടെ ഉന്നത ത്തിൽ പ്രതിഷ്ഠിയ്ക്കാൻ കഴിയുന്നത്? നമ്മുടെ ചിന്തകൾ നമ്മുടെ പ്രവർത്തികൾ നമ്മുടെ ചിന്തകൾ എപ്പോഴും ഉന്നത ത്തിൽ പ്രതിഷ്ഠിക്കാൻ തക്ക വിധത്തിൽ പര്യപ്തമായിരിക്കണം.ഒരിക്കലും അഹംഭാവം നിവഞ്ഞ താ കരുത്. അത്യധികം എളിമയോടും, വിവേകത്തോടും, വിണ്ടുവിചാരത്തോടും കൂടിയുള്ളതായിരിക്കണം.അതുപോലെ നമ്മുടെ പ്രവർത്തികൾ ദൈവേഷ്ടത്തോടു കുട്ടിയായിരിക്കണം.യേശു പറയുന്നു നിങ്ങൾ ലോക ത്തിന്റെ വിളക്കാവുന്നു.വിളക്ക് പ്രകാശം പരത്തുന്നു വിളക്ക് കത്തിച്ചാൽ നമ്മളത് ഉയർത്തി വയ്ക്കുന്നു. അതുപോലെ തന്നെ നമ്മുടെ ചിന്തകളും പ്രവർത്തി കളും ഉന്നതത്തിൽ പ്രതിഷ്ട്ടികുമ്പോൾ അത് ദൈവത്തെ ഓർമ്മിപ്പികുകയുcപ്രകാശം പരത്തുകയും ചെയ്യുന്നു.നിത്യേന യുള്ള ജോലി കൾ കൊണ്ട്ടും, ദുഷിച്ച ബന്ധങൾകൊണ്ടും നിരാശ കൾ കൊണ്ടും ഉണ്ടാകുന്ന മാലിനത്തെ നീക്കം ചെയ്യുന്ന അത്മാകെ ളിൽ മാത്രമെ ദൈവത്തിന് പ്രശോഭിക്കാൻ സാധിക്കുകയുള്ളൂ. പാപം ചെയ്യുന്നവൻ പാപത്തി ന്റെ പിശാചിന്റെ അടിമ യാ ണ് അslമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എ

FAMILY

When we meditate or go a little ahead, we feel much attracted towards the word family.The science has given difference meaning to family.A flock or a group.Even though the different meaning could provide different existence of a human family which got much better meaning.Poets words could give some more garlands to its meaning "vasudeva kudumpakam" a wide understanding for human race.The thought of world as a family.If this same  thinking can be capsule and given, then who will be humiliated.Thinking of such a capsule manufacturing and free supply...wait for it .